ചലച്ചിത്രവും നാടകവും

പ്രത്യക്ഷത്തില്‍ ചലച്ചിത്രവും നാടകവും തമ്മില്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നു തോന്നാം. ചലച്ചിത്രം നാടകത്തിന്റെ ഒരു വിപുലീകരണമാണെന്ന സിദ്ധാന്തം ആവിഷ്കരിച്ചവരുമുണ്ട്. കഥാവതരണത്തിലും മാനുഷികസംഘര്‍ഷത്തിലും അഭിനയത്തിലുമുള്ള സമാനതയാകാം സൈദ്ധാന്തികരെ ഇങ്ങനെയൊരു നിഗമനത്തിലെത്തിച്ചത്. അരങ്ങിലവതരിപ്പിക്കുന്ന ഒരു നാടകത്തെ അപ്പാടെ സിനിമയിലാക്കുവാന്‍ കഴിയും. എന്നാല്‍ അത് ‘സിനിമയിലാക്കപ്പെട്ട ഒരു നാടകം’ മാത്രമായിരിക്കും. നിശ്ശബ്ദസിനിമാ കാലഘട്ടത്തിലെ മിക്ക സിനിമകളും ഇത്തരത്തില്‍ തിരശ്ശീലയിലെത്തിയ നാടകങ്ങളാണെന്നു കാണാം. നാടകകൃത്തിന്റെ വരികള്‍ അരങ്ങിലൂടെ നടീനടന്മാര്‍ അഭിനയിച്ച് കാണികളിലെത്തിക്കുന്ന നാടകമാണ് അടിസ്ഥാനപരമായി ചലച്ചിത്രത്തിലാക്കേണ്ടത്. കാണികളുടെ വീക്ഷണകോണിലൂടെ മാത്രം ക്യാമറ … Read more

എസ്. ബാലകൃഷ്ണന്‍

ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ച ഹിറ്റ് സിനിമകള്‍ക്കൊപ്പം മലയാളി നെഞ്ചേറ്റിയ ഒരു പാവം സംഗീതസംവിധായകൻ (1948 നവംബർ 8 – 2019 ജനുവരി 17). എണ്ണത്തിൽ കുറവെങ്കിലും സൂപ്പർഹിറ്റുകളായി മാറിയ ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ‘ഒരായിരം കിനാക്കളാൽ’, ‘ഉന്നം മറന്ന് തെന്നിപ്പറന്ന’, ‘ഏകാന്തചന്ദ്രികേ’, ‘നീർപ്പളുങ്കുകൾ’, ‘പവനരച്ചെഴുതുന്നു’, ‘പാതിരാവായി നേരം’ തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്. എസ്. ബാലകൃഷ്ണന്‍ പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയാണ് എസ് ബാലക‍ൃഷ്ണന്റെ ജനനം.കോയമ്പത്തൂരിലായിരുന്നു പഠനം.പിന്നീട് മദ്രാസിലേക്ക് പോകുകയും അവിടെ വച്ച് സംഗീതരംഗത്തേക്ക് ഇറങ്ങിത്തിരിക്കുകയും ചെയ്തു.ഗുണ … Read more

ജോക്കര്‍ മാരകമായ ഒരനുഭവമാണ്, മരിയറോസ് എഴുതുന്നു

“ഇതാണ്, ഇത് മാത്രമാണ് വസ്തുത” എന്ന മട്ടില്‍ അവതരിപ്പിക്കുന്ന ആഖ്യാനങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുക എന്നത് തത്വചിന്തയുടെ പ്രത്യേകതകളില്‍ ഒന്നാണ്. കുഴി എണ്ണി മാത്രം അപ്പം തിന്നുക എന്നതാണ് ഫിലോസഫിയുടെ രീതി. മനുഷ്യചരിത്രം മുന്നോട്ട് നീങ്ങുമ്പോള്‍ “നീതി” എന്ന സങ്കല്‍പത്തിനോട്‌ നീതി പുലര്‍ത്താനുള്ള ഒരു ശ്രമം ലോകത്തെങ്ങും വര്‍ദ്ധിച്ചു വരുന്നതായി നിരീക്ഷിച്ചാല്‍ കാണാം. അത് എല്ലായ്പ്പോഴും വിജയിക്കുന്നുണ്ടാകും എന്ന് പറഞ്ഞു കൂടാ. ഓരോ സംസ്കാരങ്ങളിലും അതിന്‍റെ Pace ന് ഏറ്റക്കുറച്ചിലുമുണ്ടാകാം. എങ്കിലും പരമാധികാരത്തോടെ പറഞ്ഞു വയ്ക്കുന്നതിനെ എതിര്‍ദിശയില്‍ നിന്ന് … Read more

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം.

പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന മലയാളസിനിമാ മേഖല അതിന്റെ സുവർണ്ണ കാലഘട്ടങ്ങളിലൂടെ തന്നെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സ്ഥിരം നടപ്പ് രീതികളിൽ നിന്നും മാറി ചിന്തിക്കാൻ തയ്യാറായി എത്തിയ കുറെ പുതുമുഖ സംവിധായകനാണ് മലയാള സിനിമയുടെ മാറ്റത്തിനു കാരണമെന്ന് നമുക്ക് നിസ്സംശയം പറയാം.

ശ്രീനാഥ് ഭാസിയുടെ മനോരഞ്ജിനി പുറത്തിറങ്ങി; ഒപ്പം ബിജു സോപാനവും,

പരേതനായ സിനിമാ നിര്‍മ്മാതാവ് വിന്ധ്യന്റെ മകനാണ് നോവല്‍. ശ്യാമപ്രസാദ്, റോഷന്‍ ആന്‍ഡ്രൂസ് എന്നിവരോടൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.